Sunday, March 25, 2012

കേരളത്തിന്റെ വേശ്യസംസ്കൃതി


ഇതൊരു ജാതിയുദ്ധത്തിനുവേണ്ടിയുള്ള പടപുറപ്പാടല്ല.


ജാതിയുടെ നിരര്‍ത്ഥകത വെളിവാക്കുന്ന സത്യങ്ങളെ വെളിപ്പെടുത്തി മനുഷ്യനെ വേര്‍ത്തിരിക്കുന്ന ജാതിയെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമമാണ്‌.


എന്നാല്‍ ജാതി നമുക്കിടയില്‍ ദുരഭിമാനത്തിന്റെ അനേകം തട്ടുകള്‍ സൃഷ്ടിച്ചിട്ടുള്ളതിനാല്‍ സത്യം അലര്‍ജ്ജിയുണ്ടാക്കിയേക്കും.,ക്ഷമിക്കുക.




നായര്‍ എന്ന ജാതിപ്പേര്‍ ഇന്ന് അഭിമാനകരമായ ഒരു പാരംബര്യത്തിന്റെ അടയാളമാണ്‌.


നാട്യം കണ്ടാല്‍ വീരയോദ്ധാക്കളുടെ പിന്മുറക്കാരാണെന്നു തോന്നും.ഈ തോന്നലിനു ഈടുനല്‍കാനായി പത്തുപേരില്‍ കവിയാത്ത ചില നായര്‍ പടയാളികളുടെ കഥകള്‍ ബ്രഹ്മണരുടെ സഹായത്തോടെ കുടുംബത്തിലെ കാരണവന്മാര്‍ ചില്ലിട്ടു സൂക്ഷിച്ചിട്ടുമുണ്ട്‌.


അതിന്റെ പിന്നോട്ടുള്ള നായര്‍ചരിത്രം ആരും ചികയരുത്‌. ചികഞ്ഞാല്‍ കെരളത്തിലെ അവര്‍ണര്‍ സവര്‍ണരാകുന്ന മറിമായം നടക്കും. ബ്രഹ്മണര്‍ ഇത്രയും കാലം ഉറക്കമൊഴിച്ച്‌ ഉണ്ടാക്കിയെടുത്ത സവര്‍ണ്ണ സംങ്കല്‍പ്പങ്ങളെല്ലാം മണ്ണാങ്കട്ടപോലെ അലിഞ്ഞുപോകും.


ബ്രഹ്മണര്‍ ജാതിവ്യവസ്ഥയിലെ ഏറ്റവും നികൃഷ്ടവിഭാഗമായ ശൂദ്രരായി ഇവരെ തരം താഴ്ത്തിവച്ചിട്ടും നായര്‍ സ്ത്രീകളുടെ "തൊഴില്‍പരമായ" നൈപുണ്ണ്യത്താല്‍ ശൂദ്രനാണെങ്കിലും സവര്‍ണനായിത്തീര്‍ന്ന നായര്‍ കേരളത്തിന്റെ സംസ്കാരത്തെയും, പൈത്രുകത്തേയും ബ്രഹ്മണന്‌ ഒറ്റിക്കൊടുത്തവരാണെന്നുപറയാം.


വളരെ തരംതാണ പാരംബര്യമുള്ള ഒരു വിഭാഗമായിരുന്നിട്ടും,പണംകൊണ്ടും,അധികാരംകൊണ്ടും നഷ്ടപ്പെട്ട മാനം തിരിച്ചുപിടിച്ച ഒരു സമുദായമെന്ന വിശേഷണവും നായന്‍മാര്‍ക്ക്‌ വളരെ യോജിക്കും.


യാഗങ്ങളിലൂടെ ബ്രഹ്മണര്‍ തട്ടിയെടുത്ത കേരള ജനതയുടെ ഭൂമിയും, സ്വത്തും,അഭിമാനവും വേശ്യ വൃത്തിയിലൂടെ നായര്‍ സ്ത്രീകള്‍ തിരിച്ചു പിടിച്ച്‌ സംബന്നമായ ഒരു സംസ്കൃതി വളര്‍ത്തിയെടുത്തെന്ന് ആശ്വസിക്കാം. പക്ഷെ, അന്തസ്സില്ലാത്ത ആ സംസ്കൃതി തഴച്ചു വളരുംബോളും കേരളത്തിലെ അക്കലത്തെ ജന്മികളും പ്രഭുക്കളുമായിരുന്ന ബുദ്ധ-ജൈന മതവിശ്വാസികളായിരുന്ന ഈഴവര്‍ ജാതിപ്പേരിന്റെ നുകത്തിനുപുറത്ത്‌ അന്തസ്സോടെ കേരളത്തിന്റെ മഹനീയമായ പൈത്രുകം കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ചുപോന്നിരുന്നു.


യഥാര്‍ത്ഥത്തില്‍ മലയാളിയെ വട്ടെഴുത്തും കോലെഴുത്തുമായി അക്ഷരം പഠിപ്പിച്ച ബുദ്ധമതത്തിന്റെ കുടിപ്പള്ളിക്കൂടങ്ങള്‍, സംസ്കൃതം, ആയുര്‍വേദം, കളരിപ്പയറ്റ്‌,വാസ്തുശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയുടെ പ്രചാരകരും സംരക്ഷകരുമായിരുന്ന ഈഴവര്‍ക്കെതിരെയുള്ള സാംസ്കാരിക യുദ്ധത്തിലെ ബ്രഹ്മണന്റെ വളര്‍ത്തുപട്ടികളുടെ സ്ഥനമേ നായര്‍പടയാളികള്‍ക്കുണ്ടായിരുന്നുള്ളു.




അക്കാലത്തെ ഈഴവര്‍ക്ക്‌ വീടുവക്കാന്‍ ആ തൊഴില്‍ അവകാശമായി കൊണ്ടുനടന്ന വണ്ണാന്മാരും,നാലുകെട്ടുപണിയാന്‍ പെരുന്തച്ചന്മാരും, തെയ്യം കെട്ടാന്‍ മലയന്മാരും പെരുവണ്ണാന്മാരും, വീട്ടിലെ അലക്കിന്‌ വണ്ണാത്തിമാരും, അടിച്ചു തളിക്കാന്‍ വേലന്മാരും,മുടിവെട്ടാന്‍ ക്ഷുരകന്മാരും, കൃഷിയും പുറം പണിയും ചെയ്യാന്‍ ഇന്നത്തെ നായന്മാരെന്നുപറയുന്നവരുടെ പ്രപിതാക്കന്മാര്‍ ചേമേ, ചേപ്പ എന്നുവിളിച്ച്‌ ഓച്ഛാനിച്ചു നിന്നിരുന്നു. ഇതൊക്കെ ഇല്ലാതായിട്ട്‌ നൂറുകൊല്ലം പോലും ആയിട്ടില്ല.


ഇത്തരം ഒരു ചരിത്ര പശ്ചാത്തലം ഉള്ള ഈഴവരെ മൊത്തം കള്ളുചെത്തുകാരുടെ ജാതിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ബ്രാഹ്മണരും,നായര്‍പടയാളികളും കേരള ചരിത്രത്തെ പാടെ നശിപ്പിക്കുകയാണു ചെയ്തത്‌.


ബുദ്ധമതത്തിന്റെ അഹിംസാത്മകവും , ജാതീയമല്ലാത്തതുമായ സാംസ്കാരികതയുടെ സവിശേഷത കൊണ്ടാകാം ഒന്നു പ്രതിരോധിക്കാന്‍പോലുമുള്ള ബുദ്ധി ഈഴവര്‍ കാണിക്കാത്തത്‌.ഈ തക്കം ഉപയോഗപ്പെടുത്തി വേശ്യവൃത്തിയുടെ ചളിക്കുളത്തില്‍ കിടന്നിരുന്ന നായര്‍ സമുദായത്തെ കേരളത്തിന്റെ സാംസ്കാരിക തൂണുകളായി പ്രതിഷ്ടിക്കാന്‍ ബ്രഹ്മണര്‍ക്കു കഴിഞ്ഞു.


കേരളത്തിലെ പാണന്റേയും, പറയന്റേയും,ചെറുമന്റേയും ഇല്ലത്തുനിന്നും ജന്മമെടുത്ത നംബൂതിരിമാര്‍ ബുദ്ധമതത്തിന്റെ സ്വാധീനം ഇല്ലാതാക്കാനായി അന്നത്തെ ജന്മികളും,വൈദ്യന്മാരും,അക്ഷരവിദ്യയുടെ പ്രചാരകരും, ആയുധാഭ്യാസികളായ(ചേകവന്മാരുമായിരുന്ന) ഈഴവരെ(തിയ്യര്‍)നേരിട്ടെതിര്‍ക്കാതെ ഭക്തിപ്രസ്ഥാനത്തിന്റെപ്രവര്‍ത്തനത്തിലൂടെ സാംസ്കാരികമായി തമസ്കരിക്കുന്ന കുടിലബുദ്ധിയാണ്‌ പ്രയോഗിച്ചത്‌.




ഈഴവന്റെ വയലില്‍ കഠിനാധ്വാനം ചെയ്യാന്‍ വിധിക്കപ്പെട്ടിരുന്ന ചെറുമ സ്ത്രീകള്‍ക്ക്‌ ബ്രഹ്മണ സംബോഗത്തിലൂടെ നായര്‍ സ്ത്രീ പദവിയും അതിലുണ്ടാകുന്ന പുരുഷ സന്താനങ്ങള്‍ക്ക്‌ ബ്രഹ്മണന്റെ താല്‍പ്പര്യമനുസരിച്ച്‌ മുന്തിയ ജാതിപ്പേരുകളും,കഴിഞ്ഞുകൂടാനുള്ള ഭൂസ്വത്തുക്കളും പ്രതിഫലമായി ലഭിച്ചപ്പോള്‍ അതൊരു ആകര്‍ഷകമായ സംബ്രദായമായി കേരളത്തില്‍ വേരുപിടിച്ചു.




കുറവന്മാരും, ചെറുമക്കളും, ആദിവാസികളുമായിരുന്ന നാട്ടുമൂപ്പന്മാരെ സ്വാധീനിച്ച്‌ നാട്ടുരാജക്കന്മാരും, നാടുവാഴികളും,ക്ഷത്രിയരുമായി ഉയര്‍ത്താന്‍ ബ്രഹ്മണന്‍ ഉത്സാഹിച്ചത്‌ ബുദ്ധമതക്കാരായ ഈഴവരെ ഒതുക്കാന്‍ വേണ്ടിത്തന്നെയായിരുന്നു.നാലഞ്ചു നൂറ്റാണ്ടുകള്‍കൊണ്ട്‌ ഈ ലക്ഷ്യം വളരെ സമര്‍ത്ഥമായും, സംഘടിതമായും സാക്ഷാത്ക്കരിച്ചു എന്നു പറയാം.


ശബരിമലയിലെ അയ്യപ്പന്റെ ബുദ്ധവിഗ്രഹം ഈഴവരില്‍നിന്നും അവരുടെ അഭിമാനം തകര്‍ത്ത്‌ സ്വന്തമാക്കിയ ബ്രഹ്മണന്‍ അവിടത്തെ തന്ത്രി പദവിയിലിരുന്ന് പന്തളം രാജാവുമായി ചേര്‍ന്ന് ബുദ്ധന്റെ അച്ഛന്‍ സ്ഥാനം പങ്കിടുന്നത്‌ ഇതിനോരു ഉദാഹരണമാണ്‌.


വൃത്തിഹീനമായതും, അപമാനകരവുമായ നായര്‍ ജാതിപ്പേര്‍ തറവാടിത്വത്തിന്റെപ്രതീകമായി ബ്രഹ്മണന്‍ ഉയര്‍ത്തിയപ്പോള്‍ താണുപോയത്‌ കേരളത്തിന്റെ അഭിമാനവും സംസ്കാരവും തന്നെയാണ്‌. വേശ്യാവൃത്തിയെ പവിത്രീകരിക്കുന്നതില്‍ കെട്ടഴിച്ചുവിട്ട ലൈഗീകതയുടെ അരാജകത്വവും,സമൃദ്ധിയും കണ്ടെത്തിയ ബ്രഹ്മണര്‍ പുരാണങ്ങളിലൂടെയും ഐതിഹ്യങ്ങളിലൂടെയും അതിനു നീതികരണവും സാധൂകരണവും നല്‍കി അനീതിയെ നിയമവല്‍ക്കരിച്ചതിനാല്‍ ബ്രഹ്മണന്റെ ആശ്രിതരല്ലാത്ത ഭൂരിപക്ഷ ജനത അവര്‍ണരായി.


പട്ടികജാതികള്‍ക്കും,വിശ്വകര്‍മജര്‍ക്കും,മുസ്ലീം ക്രിസ്ത്യന്‍ മതങ്ങളില്‍ അഭയം പ്രാപിക്കുന്നതിലൂടെ ബ്രഹ്മണന്റെയും നായര്‍ സമുദായത്തിന്റേയും വേശ്യ സംസ്കൃതിയില്‍നിന്നും രക്ഷപ്പെട്ട്‌ ആത്മാഭിമാനം സംരക്ഷിക്കാനായി.എന്നാല്‍ ഈഴവര്‍ക്ക്‌ (തിയ്യര്‍) സ്വത്തും, പ്രതാപങ്ങളും സമൂഹത്തിലെ സ്ഥനവും നഷ്ടപ്പെട്ട്‌ വര്‍ണവ്യവസ്ഥയില്‍ ഇല്ലാത്തതും, എവിടെനിന്നോ വന്നുകയറിയ നായരോ നല്ലതോ അല്ലാത്ത ഒരു ജാതി എന്ന അര്‍ത്ഥത്തില്‍ തിയത്‌ അഥവ ഈഴവര്‌ എന്ന ജാതിപ്പേര്‍ സിദ്ധിച്ചിരിക്കുന്നു. അഥവ ബ്രഹ്മണന്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു.




എല്ലാവരും ജാതിപറയുന്ന സമൂഹത്തില്‍ ജാതിപറയുന്നത്‌ വിഭാഗീയതയാണെന്നു തിരിച്ചറിഞ്ഞ്‌ അതു പറയാതിരിക്കുന്നവന്‍ ജാതികൊണ്ട്‌ അഭിമാനിക്കുന്നവര്‍ക്കിടയില്‍ പറയാന്‍ കൊള്ളില്ലാത്ത ജാതിയുള്ളവന്‍ എന്നേ വിലയിരുത്തപ്പെടുകയുള്ളു.

No comments:

Post a Comment